പാലാ: പിണറായി വിജയനെ ഇടിവെട്ടി പോകുവെ ഉള്ളൂവെന്ന് പി.സി ജോർജ് മീഡിയാ അക്കാഡമിയിൽ മീറ്റ് ദി പ്രസ് പരിപാടിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി.സി ജോർജ്.
മകളെ ഒന്നാം തരം ഭീകരവാദിക്കാ കെട്ടിച്ച് കൊടുത്തത്. പോരെ. വയനാട് ദുരന്തത്തിൽ ഒരു മൃതദേഹം സംസ്ക്കരിക്കാൻ 75000 രൂപയാ എടുത്തത്.ഒരു വിരലും ,ഒരു കൈയ്യും ഒക്കെയാ ശവമാന്ന് പറഞ്ഞ് സംസ്ക്കരിച്ചത്. സേവാഭാരതിക്കാരാ എന്നിട്ട് മുക്കാൽ ലക്ഷമാ തട്ടിച്ചത്. ഇടിവെട്ടി പോകത്തെയുള്ളൂ
വീടിൻ്റെ മതിലിന് 22 ലക്ഷം ,തൊഴുത്തിന് 41 ലക്ഷം ,ഇവനെയൊക്കെ ഇടിവെട്ടി പോകത്തെ ഉള്ളൂവെന്ന് പി.സി ജോർജ് മീഡിയാ അക്കാഡമിയിൽ മീറ്റ് ദി പ്രസ് പരിപാടിയിൽ പറഞ്ഞു.
തങ്കച്ചൻ പാലാ സ്വാഗതം ആശംസിച്ചു.എബി ജെ ജോസ് ആശംസയും ,പ്രിൻസ് ബാബു കൃതജ്ഞതയും അർപ്പിച്ചു.